ബേൺ: നാല് മാസമായി നീണ്ടുനിന്ന സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വിറ്റ്സർലൻഡിൽ ഇരുപക്ഷവും ചർച്ചകൾ ആരംഭിച്ചതിനിടയിലും ഇറാനും അമേരിക്കയും തമ്മിലുള്ള വാക്പോര് രൂക്ഷം.
ഹിസ്ബുള്ളയെ പരാമർശിച്ച് ലെബനനിലെ തങ്ങളുടെ പ്രതിനിധികളെ നിയന്ത്രിക്കണമെന്നും ഇസ്രായേലിനെതിരായ ആക്രമണങ്ങൾ നിർത്തണമെന്നും അല്ലെങ്കിൽ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന...






























