ടെഹ്റാൻ: കഴിഞ്ഞ മാസം പ്രതിഷേധക്കാർക്കെതിരേ നടന്ന രൂക്ഷമായ അടിച്ചമർത്തലിന് പിന്നാലെ ഇറാനിൽ വീണ്ടും ജനരോഷം ശക്തമാകുന്നു. ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ പറയുന്ന പശ്ചാത്തലത്തിൽ, ശവസംസ്കാരങ്ങളും അനുസ്മരണ ചടങ്ങുകളും ഭരണകൂടവിരുദ്ധ മുദ്രാവാക്യങ്ങളുടെ വേദികളായി മാറിയിരിക്കുകയാണ്.
'ഖമെനെയ്ക്ക് മരണം' എന്ന വിളി...































